അതേസമയം, കജോളിനെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തി. കജോള്‍ ഒരു രാഷ്ട്രീയ നേതാവിന്റെയും പേരു പറഞ്ഞിട്ടില്ലെന്നും എന്നിട്ടും ചില ഭക്തന്മാര്‍ കരുതുന്നത് അവരുടെ നേതാവിനെ നടി അപമാനിച്ചുവെന്നാണ് എന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ പറഞ്ഞു.